Monday, December 26, 2011

തണുപ്പുള്ള പുലരിയില്‍..



പ്രഭാതത്തിലെ തണുപ്പേറ്റ്  ഒരു പാവം..
സ്ക്കൂളിലേയ്ക്ക് ഊടുവഴിയിലൂടെ നടന്നു പോവുകയാണെങ്കില്‍ എന്നും കാണാവുന്ന ഒരു ദൃശ്യമാണിത്..
അവര്‍ ധരിച്ചിരിയ്ക്കുന്നത് തൊട്ടടുത്ത സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍  ധരിയ്ക്കുന്ന സ്വറ്റര്‍ ആണ്‍..
അവര്‍ക്കത് അയല്‍വാസികള്‍  ദാനം  നല്‍കിയതാണ്‍..
ഇവിടുത്തെ (ബാംഗ്ലൂര്‍ )അസഹ്യമായ വെളുപ്പാന്‍ കാലങ്ങളില്‍ ശരീരം മുഴുവന്‍ മൂടി  ആളുകള്‍  പുറത്തിറങ്ങാന്‍ മടിയ്ക്കുമ്പോള്‍  ഇവരെ നോക്കൂ, ചെരിപ്പുകള്‍  അഴിച്ച് തണുത്ത കല്ലിന്മേലിരുന്ന് ജോലി തിരക്കിലാണ്‍...!


Friday, December 23, 2011

കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പി..


കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍
കണ്ടൊന്നറിയാമോ കാട്ടുപൂവേ..

Tuesday, December 20, 2011

ഞാനുമൊരു ശിൽപ്പമാകാം...!

എങ്ങു നിന്നോ സ്നേഹത്തിന്‍ കാലൊച്ചകള്‍
മെല്ലെ കാതോര്‍ത്തിടുമ്പോള്‍...

Friday, December 16, 2011

മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു..


മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍..

Saturday, December 3, 2011

“മന്ദാര പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ..“

ആഹാ...ആ.......
മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ...
സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ...
ആരാരും കാണാതെ ആമ്പൽക്കിനാവും..
ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും...
ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......]

കുരുന്നിനും കിളുന്നിനും മധുരം നീയേ...
ഇണക്കിളി പറന്നു നീ വരണേ....
നിനച്ചതും കൊതിച്ചതും പതിവായെന്നിൽ...
നിറക്കണേ..വിളമ്പി നീ തരണേ....
മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ...
ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ...
അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ..
തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......]

കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ..
കിണുങ്ങിയോ ചിണുങ്ങിയോ അരികേ...
ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ..
ചിലമ്പിയോ തുളുമ്പിയോ വെറുതെ...
മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ..
കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ...
നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ..
പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......]
ചിത്രം/ആൽബം: 
വിനോദയാത്ര
ഗാനരചയിതാവു്: 
വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: 
ഇളയരാജ